അപ്രതീക്ഷിതം( കൂട്ടുകാരന്റെ ഭാര്യയുമൊത്ത് )

എന്റെ അടുത്ത സുഹൃത്താണ് ശൈലേന്ദ്രന്‍. പ്രശസ്തമാല്ലാത്തതും അധികമാരും പോകാത്തതുമായ ഒരു യൂറോപ്യന്‍ രാജ്യത്താണ് അവന്‍ ജോലി ചെയ്യുന്നത്. ചെറുപ്രായത്തില്‍ത്തന്നെ അവനൊരു കോഴിയായിരുന്നു. അവന്‍ വളര്‍ന്നപ്പോള്‍ ഒപ്പംതന്നെ ആ സ്വഭാവവും വളര്‍ന്നു. ജോലി ചെയ്യുന്ന രാജ്യത്ത് പല സ്ത്രീകളുമായും അവനു ബന്ധമുണ്ടായിരുന്നു. അതെപ്പറ്റി അവന്‍ തന്നെയാണ് എന്നോട് പറഞ്ഞിട്ടുള്ളത്. കുടുംബന്ധങ്ങള്‍ക്ക് വില നല്‍കാത്ത ആ നാട്ടിലെ പെണ്ണുങ്ങള്‍ ഇഷ്ടമുള്ള ഏതു പുരുഷനും കാലകത്തി കൊടുക്കുമത്രേ! സ്ത്രീവിഷയത്തില്‍ അവനുണ്ടായിരുന്ന ഈ രാജയോഗം എന്നിലുണ്ടാക്കിയിട്ടുള്ള അസൂയ പറഞ്ഞറിയിക്കാന്‍ സാധിക്കുന്നതിനും മീതെയായിരുന്നു.
മലയാളനാട്ടിലെ അവന്റെ ഏക സുഹൃത്ത് ഞാന്‍ മാത്രമാണ്. അതിന്റെ കാരണം അവന്റെ സ്വഭാവം തന്നെയായിരുന്നു. എന്നോട് നല്ല സ്നേഹത്തിലായിരുന്നെങ്കിലും പൊതുവിലുള്ള അവന്റെ സ്വഭാവം മഹാ മോശമായിരുന്നു. കേള്‍ക്കാന്‍ അറയ്ക്കുന്ന തെറിയാണ് അവന്റെ വായില്‍ നിന്നും വരിക. നന്നായി മദ്യപിക്കും. മദ്യപിച്ചാല്‍പ്പിന്നെ എന്താണ് പറയുന്നതെന്ന് അവനു തന്നെ നിശ്ചയം കാണില്ല. മദ്യാസക്തിയില്‍ പറയുന്ന പലതും പിന്നീടവന്‍ ഓര്‍ക്കാറുമില്ല.
നാട്ടിലവന്‍ വലിയൊരു വീട് ഉണ്ടാക്കിയിട്ടുണ്ട്. തന്റെ പണം അടിച്ചു മാറ്റാന്‍ വരുന്നവരാണെന്ന കാരണം പറഞ്ഞ് ഒരു മാതിരിപ്പെട്ട സകല ബന്ധുക്കളെയും അവന്‍ വീട്ടില്‍ കയറ്റിയിരുന്നില്ല. അവനും അവന്റെ അമ്മയും മാത്രമായിരുന്നു ആ വലിയ വീട്ടിലെ അന്തേവാസികള്‍. അച്ഛന്‍ നേരത്തെ തന്നെ മരിച്ചു പോയിരുന്നു. മുപ്പത് വയസ്സായിട്ടും കല്യാണം വേണ്ട എന്ന തീരുമാനവുമായി നടന്ന അവന് സ്ത്രീകളെ ഇഷ്ടമല്ല എന്നായിരുന്നു അവന്റെ അമ്മയുടെ ധാരണ. അങ്ങ് യൂറോപ്പില്‍ ഇഷ്ടം പോലെ പൂറുകളില്‍ പണ്ണിത്തകര്‍ക്കുന്ന അവന്റെ യഥാര്‍ത്ഥ സ്വഭാവം അവര്‍റിയില്ലായിരുന്നല്ലോ? ശൈലനെ കല്യാണം കഴിക്കാന്‍ നിര്‍ബന്ധിക്കാന്‍ അവന്റെ അമ്മ എന്നോട് കൂടെക്കൂടെ പറയുമായിരുന്നു. അങ്ങനെ അവര്‍ക്കുവേണ്ടി ഞാനും അവനെ പലപ്പോഴായി നിര്‍ബന്ധിച്ചു. കല്യാണമൊക്കെ കഴിക്കാം, പക്ഷെ പെണ്ണിനെ കൊണ്ടുപോകാനൊന്നും പറ്റില്ല എന്നായി അവന്‍. കാരണം എനിക്ക് നന്നായി അറിയാമായിരുന്നു, ഇപ്പൊ നിങ്ങള്‍ക്കും അറിയാം.
ശൈലന്‍ ഒടുവില്‍ സമ്മതം മൂളിയതോടെ വിവാഹാലോചനകള്‍ ആരംഭിച്ചു.
അങ്ങനെ അവന്റെ അമ്മ കൊണ്ടുവന്ന പല ആലോചനകളില്‍ ഒന്നായിരുന്നു സിന്ധുവിന്റേത്. സാമാന്യം നല്ല സാമ്പത്തികമുള്ള ഒരു വീട്ടിലെ കുട്ടി ആയിരുന്നു അവള്‍. പ്രായം 19. പ്രായത്തില്‍ കവിഞ്ഞ ശരീരവളര്‍ച്ചയും ഒരു സിനിമാനടിയുടെ സൗന്ദര്യവും ഉള്ള പെണ്ണായിരുന്നു അവള്. ഏറെക്കുറെ ഗതകാലനടി ഉണ്ണിമേരിയുടെ മുഖവും നിറവും സില്‍ക്കിന്റെ ശരീരവടിവും ഉണ്ടായിരുന്നു അവള്‍ക്ക്. പെണ്ണ് കാണാനായി എന്നെയും കൂട്ടിയാണ് ശൈലേന്ദ്രന്‍ പോയത്. ബ്രോക്കര്‍ കാണിച്ച അവളുടെ ഫോട്ടോ അവനിഷ്ടപ്പെട്ടിരുന്നു. ബൈക്കിലാണ് ഞങ്ങള്‍ രണ്ടാളും പോയത്.
“ഒരു ചരക്കാ അളിയാ പെണ്ണ്. അങ്ങനെ ലൈസന്‍സോടെ വെടിവയ്ക്കാന്‍ ആദ്യമായി ഒരു പൂറു കിട്ടാന്‍ പോകുന്നു; ഹിഹിഹി” അവളെ കാണാന്‍ പോകുന്ന ദിവസം ഒരുങ്ങുന്ന സമയത്ത് എന്നോടവന്‍ പറഞ്ഞതാണ്. വിവാഹം ഒരു വെടിവയ്പ്പ് ബന്ധമാണെന്നു ധരിക്കുന്ന അവനോടു ഞാനെന്ത് പറയാന്‍?
ഞങ്ങള്‍ ചെല്ലുമ്പോള്‍ സ്വീകരിക്കാനായി അവളുടെ അച്ഛനും അമ്മയും ചേച്ചിയും അവരുടെ ഭര്‍ത്താവും അവിടെ ഉണ്ടായിരുന്നു. സ്വീകരണമുറിയിലേക്ക് ഞങ്ങളെ ക്ഷണിച്ച് ഇരുത്തിയിട്ട് അവര്‍ അവനെപ്പറ്റി എല്ലാം ചോദിച്ചറിഞ്ഞു. അവന്‍ പക്ഷെ അവരോട് യാതൊന്നും തന്നെ ചോദിച്ചില്ല. പെണ്ണ് കാണുക, ഇഷ്ടപ്പെട്ടാല്‍ കെട്ടുക, കെട്ടിയിട്ട് വെടിവയ്ക്കുക എന്നായിരുന്നു അവന്റെ നിലപാട്. പക്ഷെ പെണ്ണ് ചരക്കായിരിക്കണം.
“എന്നാ മോളെ വിളിക്കാം, എന്താ?” സംസാരാനന്തരം തന്തപ്പടി ചോദിച്ചു. ശൈലന്‍ സമ്മതം മൂളി.
“ചെല്ലടി അവളെ വിളി” അയാള്‍ ഭാര്യയോട്‌ പറഞ്ഞു.
അവര്‍ തലയാട്ടിയ ശേഷം അകത്തേക്ക് പോയി മകളെയും കൂട്ടി തിരികെ വന്നു. നമ്രമുഖിയായി പുറത്തേക്ക് വന്ന സിന്ധുവിന്‍റെ മേല്‍ എന്റെയും അവന്റെയും കണ്ണുകള്‍ ഒരേപോലെ പതിഞ്ഞു. സ്വീകരണമുറിയിലെത്തി അവള്‍ തലപൊക്കി നോക്കിയപ്പോള്‍ ആദ്യം കണ്ടത് എന്നെയായിരുന്നു. അവളുടെ തുടുത്ത, ഓറഞ്ച് അല്ലികള്‍ പോലെയുള്ള, ചെഞ്ചുണ്ടുകളില്‍ വശ്യമായ ഒരു പുഞ്ചിരി വിരിഞ്ഞു. അവളുടെ ഭ്രമിപ്പിക്കുന്ന സൌന്ദര്യത്തില്‍ ഒരു നിമിഷം മയങ്ങിപ്പോയി എങ്കിലും വേഗം ഞാന്‍ സമനില വീണ്ടെടുത്തു.
“ദാ ഇവനാണ് ആള്”
അവന്റെ തോളില്‍ കൈ ഇട്ടുകൊണ്ട് പുഞ്ചിരിയോടെ ഞാന്‍ പറഞ്ഞു. അനന്തരം സിന്ധു അവനെ നോക്കിയിട്ട് വീണ്ടും മുഖം കുനിച്ചു. മുഖം കുനിച്ചു നില്‍ക്കുമ്പോള്‍ ലേശം മലര്‍ന്ന അവളുടെ കീഴ്ചുണ്ട് കാണാന്‍ നല്ല അഴകായിരുന്നു. ഒരു പൂവിതള്‍ പോലെ പുറത്തേക്ക് വിരിഞ്ഞു നില്‍ക്കുന്ന നനവാര്‍ന്ന അധരപുടം. കടിച്ചു ചപ്പി ഉറുഞ്ചിയാല്‍ അതില്‍ നിന്നുമൂറുന്ന തേനിന് എന്ത് സ്വാദായിരിക്കും എന്ന് ഞാന്‍ ചുമ്മാ ആലോചിച്ചുനോക്കി. ഞാന്‍ മാത്രമല്ല, താഴെ ഗുലാനും അതെ ആലോചനയില്‍ത്തന്നെയായിരുന്നു. ഷഡ്ഡിയുടെ ഉള്ളില്‍ അവന്‍ കിടന്ന് പുളയുന്നുണ്ടായിരുന്നു. എന്റെ ആര്‍ത്തിപെരുത്ത കണ്ണുകള്‍ അവളെ അംഗോപാംഗം വിലയിരുത്തി. സാരിയും ബ്ലൌസും ധരിച്ചിരുന്ന അവളുടെ കൊഴുത്തു മടക്കുകള്‍ വീണ വയര്‍ നല്ല തോതില്‍ പുറത്തു കാണാമായിരുന്നു.

ബ്ലൌസിന്റെ ഉള്ളില്‍ നിറഞ്ഞുതിങ്ങി നില്‍ക്കുന്ന മുലകള്‍. നിതംബങ്ങളോളം ഇറക്കമുള്ള ചുരുണ്ടമുടി. ഒട്ടും രോമമില്ലാത്ത ശരീരമായിരുന്നു അവളുടേത്‌. കൊഴുത്ത കൈകള്‍ക്ക് ആപ്പിളിന്റെ തുടുപ്പും ചന്ദനത്തിന്റെ നിറവുമായിരുന്നു. കാല്‍വിരലുകള്‍ പോലും കടിച്ചു തിന്നാന്‍ തോന്നുന്നത്ര മനോഹരം. ഇത്ര ഊനമില്ലാത്ത ഒരു മുഖവും കൊഴുത്തു വടിവൊത്ത ശരീരവും ഞാന്‍ മറ്റൊരു പെണ്ണിലും കണ്ടിട്ടുണ്ടായിരുന്നില്ല. ശൈലേന്ദ്രന്‍ എന്തൊക്കെയോ അവളോട് ചോദിക്കുന്നുണ്ടായിരുന്നു. മൃദുവും ഒപ്പം വശ്യവുമായിരുന്നു അവളുടെ സ്വരം. എനിക്ക് അവനോടു കടുത്ത അസൂയ തന്നെ തോന്നി. ഒടുക്കത്തെ ഭാഗ്യം തന്നെ ഇവന്! ഇങ്ങനെയുമുണ്ടോ മനുഷ്യര്‍ക്ക് യോനീയോഗം! ഞാന്‍ നിരാശയോടെ മന്ത്രിച്ചു.
“എന്നാ മോള് പൊയ്ക്കോ”
അവര്‍ തമ്മില്‍ സംസാരിച്ചു കഴിഞ്ഞപ്പോള്‍ അവളുടെ അച്ഛന്‍ അവള്‍ക്ക് എക്സിറ്റ് പെര്‍മിറ്റ്‌ നല്‍കി. സിന്ധു എന്നെയും അവനെയും ഒരിക്കല്‍ക്കൂടി നോക്കി പൂവിതളുകള്‍ പോലെയുള്ള അധരങ്ങള്‍ വിടര്‍ത്തി മൃദുവായി പുഞ്ചിരിച്ചിട്ട് തിരിഞ്ഞു നടന്നു. നടക്കുമ്പോള്‍ സാരിയുടെ ഉള്ളില്‍ കുടങ്ങള്‍ പോലെ ഇളകിമറിയുന്ന അവളുടെ ഉരുണ്ട നിതംബങ്ങളിലേക്ക് കൃത്യമായിത്തന്നെ എന്റെ കണ്ണുകളെത്തി. അവയുടെ താഴെ അവളുടെ തുടകള്‍ എങ്ങനെയായിരിക്കുമെന്ന് ഞാന്‍ സങ്കല്‍പ്പിച്ചു നോക്കി; ഒപ്പം അവയുടെ ഇടയില്‍ തുടുത്തു പിളര്‍ന്നിരിക്കുന്ന തേനൂറുന്ന ചെങ്കദളിയുടെ അഴകും! ആരും കാണാതെ ഞാന്‍ കുണ്ണയില്‍ കൈയമര്‍ത്തി.
ഉറപ്പായും സംഭവ്യമാകേണ്ടിയിരുന്നപോലെ പെണ്ണിനെ അവനിഷ്ടമായി: അങ്ങനെ വിവാഹവും കഴിഞ്ഞു.
വിവാഹശേഷം മൂന്നാഴ്ച കഴിഞ്ഞ് തിരികെ പോകാനിരുന്ന അവന്‍ പലരുടെയും നിര്‍ബന്ധത്തിനു വഴങ്ങി അവധി മൂന്നു മാസത്തേക്ക് കൂടി നീട്ടി. നവദമ്പതികള്‍ക്കിടയില്‍ ഒരു കട്ടുറുമ്പ് ആകേണ്ട എന്ന് കരുതിയാകും, അവന്റെ അമ്മ കുറെ നാളത്തേക്ക് മകളുടെ വീട്ടിലേക്ക് പോകുകയും ചെയ്തു. വീട്ടുജോലികള്‍ക്ക് പകല്‍ സമയത്ത് പ്രായമായ ഒരു സ്ത്രീ വരും. അതുകൊണ്ട് സിന്ധുവിന് പ്രത്യേകിച്ച് ജോലിയൊന്നും ചെയ്യാനുണ്ടായിരുന്നില്ല, കടി തീരെ ഭര്‍ത്താവിനെക്കൊണ്ട് ഊക്കിക്കുക എന്നതൊഴികെ. അവന്റെ ഒടുക്കത്തെ ഭാഗ്യത്തില്‍ അസൂയപ്പെട്ടു മനമുരുകി ഞാനും ജീവിച്ചു. സിന്ധുവിനെപ്പോലെ ഒരു ചരക്കിനെ രാവും പകലും പണിയാന്‍ കിട്ടുക എന്ന മഹാഭാഗ്യം അവനുണ്ടായല്ലോ എന്ന് ഞാനോര്‍ക്കാത്ത ദിനങ്ങളുണ്ടായിരുന്നില്ല.
ഞാനും ഭാര്യയും അവനെയും അവളെയും വീട്ടിലേക്ക് രണ്ടു മൂന്നു തവണ വിളിച്ചു വിരുന്നു നല്‍കി. തിരിച്ച് ഞങ്ങളെയും അത്രതന്നെ തവണ അവനും വിളിച്ച് വിരുന്നുനല്‍കി. അങ്ങനെ സിന്ധു എന്നോടും ഭാര്യയോടും നല്ല പരിചയത്തിലുമായി.
ഏതാണ്ട് ഒരു മാസം അങ്ങനെ കടന്നുപോയി. സിന്ധു വിവാഹശേഷം ഒന്നുകൂടി തുടുത്തു മിനുത്ത് കൂടുതല്‍ മദാലസയായത് ഇടയ്ക്ക് അവളെ കണ്ടപ്പോള്‍ എനിക്ക് മനസ്സിലായി. പുതുവെള്ളം ചെന്നതോടെ പെണ്ണ് കുതിര്‍ന്ന് തുടുക്കുകയാണ്! അവളുടെ നോട്ടത്തിലും സംസാരത്തിലും തുടക്കത്തിലുണ്ടായിരുന്ന ലജ്ജയും നിഷ്കളങ്കതയും മാറി ആ മുഖത്ത് അസംതൃപ്തമായ ഒരു കാമഭാവം ഇടംപിടിച്ചതും ഞാന്‍ ശ്രദ്ധിച്ചു. ഭ്രമിപ്പിക്കുന്ന ഒരുതരം നിസംഗത സദാ അവിടെ വിളയാടി; ശമനമില്ലാത്ത കാമാസക്തിയുടെ സൂചനപോലെ. എന്നാല്‍, അവള്‍ അവനില്‍ തൃപ്തയല്ല എന്ന് ചിന്തിക്കാനിഷ്ടപ്പെട്ടിരുന്ന എന്റെ മനസ്സിന്റെ വ്യാമോഹം മാത്രമാണ് അതെന്നും എനിക്ക് തോന്നാതിരുന്നില്ല.
അങ്ങനെ ആ വര്‍ഷത്തെ തുലാവര്‍ഷമാരംഭിച്ചു. വൈകുന്നേരമാകുന്നതോടെ മാനം ഇരുണ്ടുമൂടാന്‍ തുടങ്ങും. പിന്നെ മിന്നലുകളുടെ വരവായി. ചക്രവാളങ്ങളില്‍ നിന്നും ഘോരമായ ഇടിമേഘങ്ങള്‍ വലിയ പേടകങ്ങള്‍ പോലെ ഒഴുകിയെത്തും. അവയ്ക്ക് ഇഷ്ടമുള്ളിടങ്ങളില്‍ വച്ച് തമ്മില്‍ കലഹിക്കും. ഒപ്പം രാവെളുക്കോളം തകര്‍ത്തുപെയ്യാന്‍ വെള്ളങ്ങളെ വഹിക്കുന്ന കാര്‍മേഘങ്ങളും ഉണ്ടാകും.
അങ്ങനെ തുലാവര്‍ഷസമയത്തെ ഒരു സന്ധ്യയ്ക്കാണ് എന്നെത്തേടി ആ ഭാഗ്യമെത്തിയത്. വീട്ടിലായിരുന്നു ഞാന്‍. ചെറിയൊരു മഴയ്ക്ക് ശേഷം ആകാശം വീണ്ടും ഇരുണ്ടുമൂടിക്കിടക്കുകയാണ് അടുത്ത പെയ്ത്തിനുള്ള കോപ്പ് കൂട്ടിക്കൊണ്ട്. ഭാര്യയും മക്കളും അവളുടെ വീട്ടിലേക്ക് പോയിരിക്കുകയായിരുന്നു. ഇടയ്ക്ക് മക്കളെയും കൂട്ടി അവള്‍ അങ്ങനെ മാതാപിതാക്കളെ സന്ദര്‍ശിക്കാന്‍ പോകാറുണ്ട്. അടുത്ത ദിവസം ഞാന്‍ ചെന്നു കൂട്ടിക്കൊണ്ടുപോരും. അതുകൊണ്ട് അന്ന് വീട്ടില്‍ ഞാനും അച്ഛനും അമ്മയും മാത്രമേ ഉള്ളായിരുന്നു. തണുപ്പ് മാറ്റാന്‍ രണ്ടെണ്ണം അടിക്കാം എന്ന് ചിന്തിച്ചിരിക്കെയാണ് ശൈലേന്ദ്രന്റെ ഫോണ്‍ വന്നത്.
“എടാ അളിയാ നീ എവിടാ” അവന്‍ ചോദിച്ചു.
“വീട്ടിലാടാ”
“എടാ നിന്റെ കൈയില് സാധനം വല്ലോമുണ്ടോ? എന്റെ പക്കലുണ്ടായിരുന്നത് തീര്‍ന്നു.”
“ഉണ്ട്..കൊണ്ട് വരണോ?”
“ഒന്ന് വേഗം വാടാ..ഞാനിവിടെ ആകെ ബോറടിച്ചിരിക്കുവാ. കുറെ നാളായില്ലേ നമ്മളൊന്ന് കൂടിയിട്ട്..നീ വാ” അവന്‍ പറഞ്ഞു.
അങ്ങനെ എന്റെ പക്കല്‍ സ്റ്റോക്ക് ഉണ്ടായിരുന്ന ഒരു ലിറ്റര്‍ ബ്രാണ്ടിയും എടുത്ത് ബൈക്കില്‍ നേരെ അവന്റെ വീട്ടിലേക്ക് ഞാന്‍ പോയി. മഴ ചാറുന്നുണ്ടായിരുന്നു. അവന്റെ വീടിന്റെ പോര്‍ച്ചില്‍ ബൈക്ക് വച്ചിട്ട് ഞാന്‍ കൈലേസ് എടുത്ത് തല തുവര്‍ത്തി. അനന്തരം ചീപ്പെടുത്ത് ബൈക്കിന്റെ കണ്ണാടിയില്‍ നോക്കി മുടി സെറ്റ് ചെയ്തിട്ട് ബെല്ലിന്റെ സ്വിച്ചില്‍ വിരല്‍ അമര്‍ത്തി. ഉള്ളില്‍ ടിംഗ് ടോംഗ് മണിനാദം മുഴങ്ങുന്നത് ഞാന്‍ കേട്ടു. അല്‍പ്പം കഴിഞ്ഞപ്പോള്‍ അവന്‍ കതക് തുറന്നു. ഒരുതരം മടുപ്പിക്കുന്ന ഗന്ധം വീടിനുള്ളില്‍ നിന്നും പുറത്തേക്കടിച്ചു. ഞാന്‍ നോക്കി; അലങ്കോലമായി കിടക്കുന്ന സ്വീകരണമുറി. തള്ള ഇല്ലാത്തതിന്റെ ഗുണം പ്രകടമാണ്. സിന്ധുവിനോ ഇവനോ വൃത്തിയും വെടിപ്പുമില്ല എന്നെനിക്ക് തോന്നാതിരുന്നില്ല. അതോ രണ്ടും രാപകല്‍ ഊക്കി സുഖിക്കുന്നതിനിടെ ഇതൊക്കെ മറന്നുപോകുന്നതോ? ഒരു ലുങ്കി മാത്രമായിരുന്നു ശൈലേന്ദ്രന്റെ വേഷം. മുഖത്തിന്റെ തുടുപ്പില്‍ നിന്നും അവന്‍ പകല്‍ നന്നായി മദ്യപിച്ചിട്ടുണ്ട് എന്ന് എനിക്ക് മനസ്സിലായി.

Previous Post Next Post